Pages

Sunday, 30 September 2012

പുതിയ തീരങ്ങള്‍ :പഴയ തോണിയും തുഴഞ്ഞു പുതിയ തീരങ്ങളിലേക്ക്തക തുമി തോം..



                ശ്രീനിവാസന് സ്വതന്ത്ര സംവിധായകനായത് ഏറ്റവും അധികം ബാധിച്ചത് സത്യന് അന്തിക്കാട് എന്നാ സംവിധായകനെയാണ്.. നാട്ടിന്പുറത്തെ നന്മയും തമാശകളും ശ്രീനിവാസന് സത്യന് ലാല് കൂട്ടുകെട്ടില് പിറന്നുവെങ്കില് ഇന്ന് സത്യന് അന്തിക്കാട് എന്നാ സംവിധായകന് ഏറെ ഒറ്റക്കായി..സ്വന്തം തിരക്കതകളും സംവിധാനവുമായി പിച്ചവച്ചു തുടങ്ങിയപ്പോഴാണ് അച്ഛന് മകന് ബന്ദം അമ്മ മകന് ആരോരുമില്ലാതെ ഒറ്റക്കായ സ്ത്രീ, മക്കളുണ്ടായിട്ടു ഒറ്റപ്പെട്ടു പോയവര് തുടങ്ങി സ്ഥിരം പല്ലവിയാണ് സത്യന് അന്തിക്കാട് എന്നാ വിമര്ശനം ചില ആളുകള് ഉന്നയിച്ചത്.ഇതില് നിന്ന് എങ്ങനെ കരകയരാമെന്നു ചിന്തിച്ചപ്പോഴാണ് ദിലീപിനെ വച്ച് അത്യാവശ്യം കോമഡി സിനിമകളുമായി പ്രശസ്തിയിലേക്ക് ഉയരുന്ന ബെന്നി പി നായരമ്പലം എന്നാ തിരക്കഥാകൃത്തിനെ സത്യന് സര് കാണുന്നത്.അങ്ങനെയാണ് സ്വന്തമായി പ്രമേയം ദാരിദ്ര്യം അനുഭവിക്കുന്ന സത്യന് സര് നായരംബലതെ കൂട്ടുപിടിച്ച് ഒരു പുതിയ സിനിമ പ്ലാന് ചെയ്യുന്നത്. പുതിയ തിരക്കതാക്രിതും പുതിയ നടീനടന്മാരും  ആയതുകൊണ്ട് സത്യന് സാറ് സിനിമയ്ക്ക് 'പുതിയ തീരങ്ങള്, എന്ന് പേരും നല്കി..
              "മുല്ലപ്പോമ്പോടിയെട്ടു കിടക്കും കല്ലിനുമുണ്ടാ സൌരഭ്യം" എന്ന് കേട്ടിട്ടില്ലേ  നായരമ്പലം എഴുതാനിരുന്നപ്പോ കടല് കാറ്റ് ആദ്യം വന്നു തഴുകിയത് സത്യന് സാറിനെയാണ്..സത്യന് സാറിനെ തഴുകിയെത്തിയ കാറ്റ്  എറ്റതുകൊണ്ടാവനം അത്യാവശ്യം വ്യത്യസ്തമായ തിരക്കതകലോരുക്കിയ ബെന്നി സാറിനു സത്യന് അന്തിക്കാടിന്റെ സൌരഭ്യം കിട്ടിയത്..പിന്നെ പറയണ്ടല്ലോ തക തുമി തോം..

കടല്ത്തീരത്ത് സെറ്റിട്ടു രണ്ടു മൂന്നു വള്ളങ്ങളും വളയും വാങ്ങി തട്ടതിന് മറയത്തിന്റെ മേയ്കപ്പഴിക്കാത്ത പോലിമോനെയും  മറിമായം വരെയുള്ള കുറെ നടന്മാരെയും കടലമ്മയാവാന്‍  അഭിനയിക്കനരിയാവുന്ന ഒരു കൊച്ചിനെയും വിളിച്ചു  സാറ് കടപ്പുറത്ത്ഒരു കുടിലും കെട്ടി പാര്‍പ്പിച്ചു.. കടപ്പുറം കണ്ടു തെറ്റിദ്ധരിക്കല്ലേ..അമരത്തില്‍ മമ്മൂട്ടി നടന്ന കടാപ്പുരമല്ല കേട്ടോ ഇത് പുതിയ തീരമാണ് തോരക്കരെല്ലാം പച്ച പരിഷ്കാരികളും... അതീ സിദ്ദിക്ക് മാത്രമുണ്ട് കേട്ട നമ്മ നിങ്ങ നമ്മ എന്നൊക്കെ പറയുന്നത്.. ഓണങ്കില് പനിച്ചു കിടന്ന മകാലെയും ഒറ്റക്കകി പഴയതോനിയി കടാളില്‍ പോയി കടല്‍ വെള്ളം കുടിച്ചു മരിച്ചു... പിന്നെ പറയണ്ടല്ലോ തക തുമി തോം... ഒറ്റക്കായ മകള് സട്ര്‍ഹ്യന്‍ അന്തിക്കാട്‌ സിനിമയില്‍ ഉണ്ടെങ്കില്‍ അവള് എങ്ങനെ ജീവിക്കും എന്ന് നിങ്ങ കണ്ടിട്ടില്ലേ ... ഇല്ലെങ്കില്‍ സത്യന്‍ സാറിന്റെ കഥ തുടരുന്നു,. വീണ്ടും ചില വീട്ടു കാര്യങ്ങള്‍ , രസതന്ത്രം, വിനോദയാത്ര തുടങ്ങിയ സിന്മകള് കണ്ടു നോക്ക്..തീര്‍നില്ല കഥ തുടങ്ങിയതെ ഉള്ളൂ ഒറ്റയ്ക്ക് ജീവിക്കുന്ന മകള്‍ക്ക് ഒറ്റക്കായ അച്ഛനെ കിട്ടി..മനസ്സിനക്കരെയില്‍ ഒറ്റക്കായ അമ്മയെ കണ്ടിട്ടുണ്ടോ, സ്നേഹവീടില്‍ ഒറ്റക്കായ മകനെ കണ്ടിരുന്നോ അതുപോലരച്ചന്‍..........    ഇനി ഞാന്‍ പറയില്ല അതാണ്‌ കഥ അത് നിങ്ങ തിയറ്ററില്‍ പോയി കാണണം
           എല്ലാം കാണുന്നവന്‍ സാക്ഷി എല്ലാം പറയുന്നവന്‍ സാക്ശീ ...ആരെഴു വര്ഷം കഴിഞ്ഞപ്പോ ഒരു നാടക വണ്ടി വന്നു..സിനിമാ നടനാകാന്‍ ആഗ്രഹിക്കുന്ന ഒരു കഥാപാത്രവും നായകനല്ല (വീണ്ടും ചില വീട്ടുകാര്യങ്ങളില്‍ വന്നപോലുള്ള വണ്ടി) പിന്നെ സാരി ചുറ്റി അങ്ങോട്ടും ഇങ്ങോട്ടും ഓടുന്ന നായികയും അവളെ പിടിക്കനോടുന്ന നായകനും, കടലിന്റെ പസ്ചാതലതിനോട് ചേര്‍ന്ന് നില്‍ക്കാത്ത ഇളയരാജ എന്നോ ഈണം നല്‍കി കൈതപ്രം എന്നോ എഴുതിയ ഗാനവും.ബെന്യാമന്റെ ആട് ജീവിതത്തിലെ പോലെ ആളുകളെ കാണാതെ ആടുകളുടെ കൂടെ കഴിഞ്ഞത് കൊണ്ടാവണം ബെന്നി സാറിനു ഒരു ലോജിക്കും ഇല്ലാത്ത സത്യന്‍ അന്തിക്കാടന്‍ ട്വിസ്റ്റ്‌ കിട്ടിയത്...
             ഇതൊക്കെ കേട്ട തോന്നും ഈ സിനിമ കാണാന്‍ കൊള്ളില്ലേ എന്ന്... ദോഷം പറയരുതല്ലോ സത്യന്‍ നല്ല സംവിധായകനായതുകൊണ്ടും ബെന്നി സാറ് നല്ല ഹ്യുമാര്‍ സെന്‍സ് ഉള്ള ആളായതുകൊണ്ടും സിനിമ കണ്ടിരിക്കാന്‍ ബോറടിച്ചില്ല...കൂട്ടത്തില്‍ നന്നായി കൊമെടി പറയാന്‍ അറിയുന്ന  രണ്ടു സഹതാരങ്ങളും പിന്നെ വെരോനിക്കയായി വന്ന മോളിചെചിയും മരിമായക്കാരും കടലിനെ ഭംഗി വിളിച്ചോതുന്ന വേനുവിന്റെ കാമറയും പസ്ചാതലത്ത്തിനു ഒരിക്കലും ചേരാത്ത പശ്ചാത്തല സംഗീതവുമൊക്കെയായി സിനിമ എനിക്ക് ഇഷ്ടപെട്ടല്ലോ എന്ന് കണ്ടവരാരെങ്കിലും പറഞ്ഞാല്‍ അത് സാരിയാണ് എന്ന് ഞാനും സമ്മതിച്ചു കൊടുക്കും....അതുപോലെ മനോഹരമായി സംവിധാനം ചെയ്തിട്ടുണ്ട്... പുതുമുഖ നായികയെന്ന് ഒരിക്കല്‍ പോലും പറയിപ്പിക്കാതെ നാമിതാ പ്രമോദിനെ അഭിനയിപ്പിച്ചത് സത്യന്‍ സാറാണ് സത്യം...

2 comments:

  1. താങ്കളുടെ ബ്ലോഗ് പബ്ലിക് ആണ്, പ്രത്യേകിച്ചു ഒന്നും ചെയ്യേണ്ടതില്ല

    -കെ എ സോളമന്‍

    ReplyDelete