അപ് ആൻഡ് ഡൌണ്‍ മുകളിൽ ഒരാളുണ്ട്... തിയെട്ടരിലോ? ബിലോ ആവറേജ് (1.8 /5 )
മാധ്യമ സുഹൃത്തുക്കളുടെ വായടപ്പിക്കാൻ റെഡ് കാർപെറ്റ് ഷോ നടത്തിയതുകൊണ്ട് മാത്രം കാംബില്ലത്ത്ത കഥയുമായി സിനിമ വിജയികില്ല എന്ന് ടി കെ രാജീവ്കുമാറിനെ ഓർമപ്പെടുത്തുന്ന ചിത്രമായിരിക്കും അപ്പ് ആൻഡ് ഡൌണ്‍ മുകളിൽ ഒരാളുണ്ട്..ഒരു ഫ്ലാറ്റ് കേന്ദ്രീകരിച്ചു അവിടെ നടക്കുന്ന ഒരു കൊലപാതകത്തിന്റെ ചുരുളഴിക്കാൻ ശ്രമിക്കുകയാണ് ഈ ചിത്രത്തിലൂടെ... ഇൻവെസ്റ്റിഗെഷൻ ത്രില്ലെരിന്റെ വ്യത്യസ്ത മുഖവുമായെത്തിയ മുംബൈ പോലിസ് തിയെട്ടെരിൽ തുടരുമ്പോൾ തന്നെയാണ് രാജീവ് കുമാർ ഏറെ കൊട്ടി ഘോഷിച്ചു ഈ ചിത്രം തിയേറ്ററിൽ എത്തിച്ചതു...ഒരു ലിഫ്ടിനകത്ത് നിന്ന് കൊണ്ട് രംഗങ്ങൾ ഷൂട്ട് ചെയ്യുക എന്നാ ശ്രമകരമായ ദൌത്യത്തിൽ ചായഗ്രാഹകാണും ഇടയ്ക്കു വെള്ളാനകളുടെ നാടിലെ പപ്പുവിനെ ഒർമിപ്പിച്ച കൊച്ചുപ്രേമനുമാണ് മാത്രമാണ്പ്രേക്ഷകനു അല്പം ആശ്വാസമേകുന്നത്..
കഥയുടെ 90%വും ഒരു ലിഫ്ടിനകത്ത് കേന്ദ്രീകരിച്ചു എന്നുള്ളത് മാത്രമാണ് മറ്റു ത്രില്ലെർ സ്വഭാവ ചിത്രങ്ങളിൽ നിന്നും ഈ ചിത്രത്തിനുള വ്യത്യസ്തത..കൊല്ലപ്പെടുന്ന വ്യക്തിയോ കൊലയാളി എന്ന് മുദ്രകുത്തപ്പെടുന്ന ആളോ അതുമല്ലെങ്കിൽ അന്വേഷണ ഉധ്യൊഗസ്തന്റെയൊ നിലപാടുകളിൽ നിന്നാണ് പലപ്പോഴും ഇത്തരം ചിത്രങ്ങൾ ഉരുത്തിരിഞ്ഞു വരാറുള്ളതെങ്കിൽ അത്തരത്തിൽ ഏതെങ്കിലും ഒരു വ്യക്തിയിൽ ഊന്നാതെ കഥ പറയാൻ ശ്രമിച്ചു എന്നുള്ളത് തന്നെയാണ് ഈ ചിത്രത്തിന്റെ ബലഹീനത..ആർക്കോ വേണ്ടി അബന്ധവശാൽ കണ്മുന്നിൽ വന്നു പെട്ട ഒരു ജടത്തെ ചുറ്റിപറ്റി അന്വേഷികപെടുന്നു .. പ്രേക്ഷകന്റെ ജിജ്ഞാസ്സയെ ഉണര്ത്ത്‌ന്നതോ പ്രേക്ഷകനിൽ ആവേശം ജനിപ്പിക്കുന്നതിന് ഉതകുന്നതുമായ ആയ രീതിയിൽ മരിച്ചയാളോ ഫ്ലാറ്റിലെ മറ്റെതെങ്കിലും കഥാപാത്രമോ പ്രേക്ഷക ഹൃദയത്തെ സ്പർശിക്കുന്നില്ല
വളരെ ലാഘവത്തോടെ തയ്യാറാക്കിയ കഥയും തിരക്കഥയും കതാപത്രങ്ങലെയുമാനു ചിത്രത്തിലുടനീളം കാണാനാവുക.. ഒറ്റ രംഗം കൊണ്ട് പ്രേക്ഷകനെ ആവേശത്തോടെ പിടിച്ചിരുത്തി കഥ പറയാൻ സൂര്യ കൃഷ്ണമൂർത്തിയുടെ മേൽവിലാസം എന്നാ ചിത്രത്തിനു സാധിച്ചത് ചിത്രത്തിലെ ചടുലമായ സംഭാഷണങ്ങളും അഭിനേതാക്കളുടെ മികച്ച പ്രകടനത്തിലൂടെയുമാണ് എങ്കിൽ കഥാഗതിയെ നിർണയിക്കാൻ മാത്രം നിലവാരമുള്ള സംഭാഷണങ്ങളുടെ അഭാവവും പ്രകടനവും കതാപത്രശ്രിഷ്ടിയിലെ പൊരായ്മയും അതുവഴിയുള്ള അഭിനേതാക്കളുടെ ജീവനില്ലാത്ത പ്രകടനവുമാണ് ഈ ചിത്രത്തിനു വില്ലനാവുന്നത്...ഇതുവരെ കണ്ടു പരിചയിച്ച രീതിയിൽ നിന്ന് വിഭിന്നമായ ഒരു ക്ലൈമാക്സ് പോലും ഒരുക്കാൻ ഈ ടീമിന് സാധിച്ചിട്ടില്ല.. ത്രില്ലെർ സിനിമകളുടെ നട്ടെല്ലാവെണ്ട പശ്ചാത്തല സംഗീതം കഥാപാത്രങ്ങളെ പോലെ ജീവനില്ലാതെ പോയി....തത്സമയം ഒരു പെണ്‍കുട്ടി എന്നാ ചിത്രത്തിലൂടെ ദ്രിശ്യ മാധ്യമങ്ങലുമായി ബന്ധപ്പെട്ത്തി കഥ പറഞ്ഞ രാജീവ് കുമാർ ഈ ചിത്രത്തിൽ മാധ്യമ റിപ്പൊർട്ടിങ്ങും വാർത്താവയനയും ഉൾപ്പെടെയുള്ള രംഗങ്ങൾ തികഞ്ഞ അശ്രധയോടാണ് കൈകാര്യം ചെയ്തിരിക്കുന്നത് എന്ന് വ്യക്തമാകുമ്പോൾ തന്നെ ഈ ചിത്രത്തെ സഹിക്കുക എന്നത് പ്രേക്ഷകന്റെ ബാധ്യതയാവുന്നു.. അതുകൊണ്ട് തന്നെ ഒരു നേരമ്പോക്കിന് മാത്രം ആസ്വദിക്കാവുന്ന സിനിമയാണ് അപ്പ് ആൻഡ് ഡൌണ്‍...... ...ബിലോ ആവറേജ് (1.8 /5 )
.jpg)
കഥയുടെ 90%വും ഒരു ലിഫ്ടിനകത്ത് കേന്ദ്രീകരിച്ചു എന്നുള്ളത് മാത്രമാണ് മറ്റു ത്രില്ലെർ സ്വഭാവ ചിത്രങ്ങളിൽ നിന്നും ഈ ചിത്രത്തിനുള വ്യത്യസ്തത..കൊല്ലപ്പെടുന്ന വ്യക്തിയോ കൊലയാളി എന്ന് മുദ്രകുത്തപ്പെടുന്ന ആളോ അതുമല്ലെങ്കിൽ അന്വേഷണ ഉധ്യൊഗസ്തന്റെയൊ നിലപാടുകളിൽ നിന്നാണ് പലപ്പോഴും ഇത്തരം ചിത്രങ്ങൾ ഉരുത്തിരിഞ്ഞു വരാറുള്ളതെങ്കിൽ അത്തരത്തിൽ ഏതെങ്കിലും ഒരു വ്യക്തിയിൽ ഊന്നാതെ കഥ പറയാൻ ശ്രമിച്ചു എന്നുള്ളത് തന്നെയാണ് ഈ ചിത്രത്തിന്റെ ബലഹീനത..ആർക്കോ വേണ്ടി അബന്ധവശാൽ കണ്മുന്നിൽ വന്നു പെട്ട ഒരു ജടത്തെ ചുറ്റിപറ്റി അന്വേഷികപെടുന്നു .. പ്രേക്ഷകന്റെ ജിജ്ഞാസ്സയെ ഉണര്ത്ത്‌ന്നതോ പ്രേക്ഷകനിൽ ആവേശം ജനിപ്പിക്കുന്നതിന് ഉതകുന്നതുമായ ആയ രീതിയിൽ മരിച്ചയാളോ ഫ്ലാറ്റിലെ മറ്റെതെങ്കിലും കഥാപാത്രമോ പ്രേക്ഷക ഹൃദയത്തെ സ്പർശിക്കുന്നില്ല
വളരെ ലാഘവത്തോടെ തയ്യാറാക്കിയ കഥയും തിരക്കഥയും കതാപത്രങ്ങലെയുമാനു ചിത്രത്തിലുടനീളം കാണാനാവുക.. ഒറ്റ രംഗം കൊണ്ട് പ്രേക്ഷകനെ ആവേശത്തോടെ പിടിച്ചിരുത്തി കഥ പറയാൻ സൂര്യ കൃഷ്ണമൂർത്തിയുടെ മേൽവിലാസം എന്നാ ചിത്രത്തിനു സാധിച്ചത് ചിത്രത്തിലെ ചടുലമായ സംഭാഷണങ്ങളും അഭിനേതാക്കളുടെ മികച്ച പ്രകടനത്തിലൂടെയുമാണ് എങ്കിൽ കഥാഗതിയെ നിർണയിക്കാൻ മാത്രം നിലവാരമുള്ള സംഭാഷണങ്ങളുടെ അഭാവവും പ്രകടനവും കതാപത്രശ്രിഷ്ടിയിലെ പൊരായ്മയും അതുവഴിയുള്ള അഭിനേതാക്കളുടെ ജീവനില്ലാത്ത പ്രകടനവുമാണ് ഈ ചിത്രത്തിനു വില്ലനാവുന്നത്...ഇതുവരെ കണ്ടു പരിചയിച്ച രീതിയിൽ നിന്ന് വിഭിന്നമായ ഒരു ക്ലൈമാക്സ് പോലും ഒരുക്കാൻ ഈ ടീമിന് സാധിച്ചിട്ടില്ല.. ത്രില്ലെർ സിനിമകളുടെ നട്ടെല്ലാവെണ്ട പശ്ചാത്തല സംഗീതം കഥാപാത്രങ്ങളെ പോലെ ജീവനില്ലാതെ പോയി....തത്സമയം ഒരു പെണ്‍കുട്ടി എന്നാ ചിത്രത്തിലൂടെ ദ്രിശ്യ മാധ്യമങ്ങലുമായി ബന്ധപ്പെട്ത്തി കഥ പറഞ്ഞ രാജീവ് കുമാർ ഈ ചിത്രത്തിൽ മാധ്യമ റിപ്പൊർട്ടിങ്ങും വാർത്താവയനയും ഉൾപ്പെടെയുള്ള രംഗങ്ങൾ തികഞ്ഞ അശ്രധയോടാണ് കൈകാര്യം ചെയ്തിരിക്കുന്നത് എന്ന് വ്യക്തമാകുമ്പോൾ തന്നെ ഈ ചിത്രത്തെ സഹിക്കുക എന്നത് പ്രേക്ഷകന്റെ ബാധ്യതയാവുന്നു.. അതുകൊണ്ട് തന്നെ ഒരു നേരമ്പോക്കിന് മാത്രം ആസ്വദിക്കാവുന്ന സിനിമയാണ് അപ്പ് ആൻഡ് ഡൌണ്‍...... ...ബിലോ ആവറേജ് (1.8 /5 )
No comments:
Post a Comment